Webdunia - Bharat's app for daily news and videos

Install App

സർക്കാരിനെ വിമർശിച്ചു; ചര്‍ച്ചയില്‍ നിന്നും സജി ചെറിയാനേയും രാജു എബ്രാഹമിനെയും ഒഴിവാക്കി

സർക്കാരിനെ വിമർശിച്ചു; ചര്‍ച്ചയില്‍ നിന്നും സജി ചെറിയാനേയും രാജു എബ്രാഹമിനെയും ഒഴിവാക്കി

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (12:46 IST)
പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ചെങ്ങന്നൂരിലേയും റാന്നിയിലേയും എം‌ എൽ എമാർക്ക് നിയമസഭയിൽ സംസാരിക്കാൻ അവസരമില്ല. ചെങ്ങന്നൂർ എം എൽ എ സജി ചെറിയാനേയും റാന്നി എം എൽ എ രാജു എബ്രഹാമിനേയുമാണ് പ്രളയത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി പ്രത്യേകം ചേർന്ന നിയമസഭാ സമ്മേളനത്തിലെ ചർച്ചയിൽ നിന്ന് ഒഴിവാക്കിയത്.
 
പ്രളയക്കെടുതിയിൽ കേരളം വിറങ്ങലിച്ച് നിന്നപ്പോൾ സർക്കാരിനെതിരെ പരസ്യമായി വിമർശനം നടത്തിയവരാണ് ഇവർ ഇരുവരും. സൈന്യത്തിന്റെ അഭാവമുണ്ടായാൽ പത്തായിരം പേരെങ്കിലുമ്മരിക്കുമെന്ന് സജി ചെറിയാനും കൃത്യമായ മുന്നറിയിപ്പുകളില്ലാതെ ഡാമുക്ല് തുറന്നതാണ് കാർയങ്ങൾ വഷളാക്കിയതെന്ന് രാജു എബ്രഹാമും പറഞ്ഞിരുന്നു. ഈ വിമർശനങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
 
അതേസമയം, ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും 41 എം എൽ എമാർക്കാണ് സംസാരിക്കാൻ അവസരം കൊടുത്തിരിക്കുന്നത്. സിപിഎമ്മില്‍ നിന്ന് 11 പേര്‍ക്കായി 98 മിനിട്ടാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments