Webdunia - Bharat's app for daily news and videos

Install App

ഉത്തര്‍പ്രദേശില്‍ മലയാളി നേഴ്‌സ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന് ആരോപണം

ശ്രീനു എസ്
വ്യാഴം, 13 മെയ് 2021 (12:04 IST)
ഉത്തര്‍പ്രദേശില്‍ മലയാളി നേഴ്‌സ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന് ആരോപണം. നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു (26) ആണ് മരിച്ചത്. കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. പിന്നാലെ കൊവിഡ് മാറിയെങ്കിലും ന്യുമോണിയ ബാധിക്കുകയും ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയുമായിരുന്നു.
 
അതേസമയം കൊവിഡ് ബാധിച്ച് രോഗം വഷളായതിനു ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആദ്യദിവസം മരുന്ന് നല്‍കി മൂന്ന് ദിവസത്തിനു ശേഷമാണ് ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയതെന്ന് രഞ്ജു സഹോദരിക്കയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു. നാട്ടിലെത്തിച്ച് ചികിത്സിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സഹോദരിക്കയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!

കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴും ബിജെപിയെ പൂര്‍ണമായി തള്ളാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Nimisha priya Case: ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല,നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

അടുത്ത ലേഖനം
Show comments