Karkidakam : കര്‍ക്കടകത്തില്‍ കല്യാണം നടത്താന്‍ പാടില്ലേ?

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (11:24 IST)
Karkidakam: കര്‍ക്കടകത്തില്‍ കല്യാണമെന്നല്ല ഒരു മംഗള കര്‍മവും നടത്താന്‍ പാടില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. മലയാളമാസങ്ങളിലെ പന്ത്രണ്ടാമത്തേയും അവസാനത്തേതുമാണ് കര്‍ക്കടക മാസം. പൊതുവേ രോഗത്തിന്റേയും പേമാരിയുടേയും ദുരിതത്തിന്റേയും കാലമായിട്ടാണ് കര്‍ക്കടകത്തെ കാണുന്നത്. വിവാഹങ്ങള്‍ക്ക് നിരവധി അനുകൂല സാഹചര്യങ്ങള്‍ ആവശ്യമായിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും കര്‍ക്കടകത്തില്‍ ലഭിക്കാത്തതിനാലാണ് കര്‍ക്കടകത്തില്‍ കല്യാണം നടത്തരുതെന്ന് ഹൈന്ദവര്‍ക്കിടയില്‍ വിശ്വാസമുള്ളത്. 
 
എന്നാല്‍ ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കര്‍ക്കടകത്തില്‍ കല്യാണം നടത്തിയതുകൊണ്ട് പ്രത്യേകിച്ച് ദോഷങ്ങളൊന്നും ഇല്ല. രണ്ട് വ്യക്തികള്‍ക്ക് പരസ്പരം ഇഷ്ടമായാല്‍ ഏത് ദിവസവും ഏത് സമയവും വിവാഹത്തിനായി തിരഞ്ഞെടുക്കാം. മറ്റുള്ളതെല്ലാം വെറും അന്ധവിശ്വാസങ്ങളാണ്. 
 
അതേസമയം, കര്‍ക്കടകം കഴിഞ്ഞുള്ള ചിങ്ങ മാസത്തിലാണ് കേരളീയര്‍ വിവാഹങ്ങള്‍ ആഘോഷിക്കുന്നത്. പുതുവര്‍ഷവും ഓണവും തുടങ്ങി കാര്‍ഷിക വിളവെടുപ്പുമൊക്കെ ആനന്ദകരമായ മാനസികാവസ്ഥയാണ് ചിങ്ങത്തിലുള്ളത്. ചിങ്ങം പൊതുവെ ഉത്സവപ്രതീതിയുള്ള മാസമാണെന്നും എന്ത് മംഗള കാര്യത്തിനും ചിങ്ങ മാസം തിരഞ്ഞെടുക്കാമെന്നുമാണ് ഹൈന്ദവര്‍ക്കിടയിലെ വിശ്വാസം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments