Webdunia - Bharat's app for daily news and videos

Install App

വധശ്രമക്കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 5 നവം‌ബര്‍ 2020 (17:54 IST)
കൈപ്പമംഗലം: വധശ്രമക്കേസില്‍ മൂന്നു യുവാക്കളെ കൈപ്പമംഗലം പോലീസ് അറസ്‌റ് ചെയ്തു. പെരിഞ്ഞനം കോവിലകം നായരുകുളത്ത് അമല്‍ജിത്ത് (24), തൃപ്പേകുളം ക്ഷേത്രത്തിനടുത്ത് അടിപ്പറമ്പില്‍ (30), കോവിലകം തോട്ടുങ്ങല്‍ സുജിത്ത് (26) എന്നിവരാണ് പോലീസ് പിടിയിലായത്.
 
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പെരിഞ്ഞനം വിനായക റോഡില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാരയില്‍ അജിത് കുമാര്‍ എന്നയാളുടെ മകന്‍ ദ്രാവിഡിനെ ബൈക്കില്‍ വന്ന മൂന്നു പേര് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു വധിക്കാന്‍ ശ്രമിച്ചതാണ് കേസായത്.
 
മുമ്പ് നടന്ന ഒരു അടിപിടി കേസുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യം തീര്‍ക്കാനായിരുന്നു ഇവര്‍ ദ്രാവിഡിനെ ആക്രമിച്ചത്. കരിങ്കല്ല് കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കി റോഡിലൂടെ വലിച്ചിഴച്ച് സമീപത്തെ തെങ്ങിന്‍ തോപ്പില്‍ ഇടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല; സിദ്ധരാമയ്യയെ വിമര്‍ശിച്ച് ഡി കെ ശിവകുമാര്‍

'കരുതലോണം'; സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ, വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

ഇന്ത്യ റഷ്യയെ യുദ്ധത്തിന് സഹായിക്കുന്നു; ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് നിര്‍ത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് അമേരിക്ക

ഇന്ത്യയില്‍ അഴിമതി നിയമപരമെന്ന് തോന്നിപ്പോകും; 422 കോടിരൂപ ചിലവഴിച്ച് പണി കഴിപ്പിച്ച ഡബിള്‍ ഡെക്ക് ഫ്ളൈഓവര്‍ ഒറ്റമഴയില്‍ പൊളിഞ്ഞു തുടങ്ങി

അടുത്ത ലേഖനം
Show comments