Webdunia - Bharat's app for daily news and videos

Install App

വയോധികയുടെ മരണം: പേരക്കുട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (18:56 IST)
മലപ്പുറം : മലപ്പുറം മങ്കട രാമപുരത്ത് വയോധിക മരിച്ചതുമായി ബന്ധപ്പെട്ടു ഇവരുടെ പേരക്കുട്ടിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം ബ്ലോക്ക് പടിയിൽ തനിച്ചു താമസിച്ചിരുന്ന മുട്ടത്തു വീട്ടിൽ ആയിഷ എന്ന 72 കാരിയുടെ കൊലപാത കത്തിലാണ് അധ്യാപകനും ഇവരുടെ പേര മകളുടെ ഭർത്താവുമായ മമ്പാട് പാന്ഥാർ വീട്ടിൽ നിഷാദലി എന്ന 34 കാരനെ പോലീസ് പിടികൂടിയത്.

ഇയാൾക്ക് നിരവധി സാമ്പത്തിക ബാധ്യതയുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇത് പരിഹരിക്കാൻ ആയിഷയുടെ സ്വർണ്ണം അപഹരിച്ചപ്പോൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജൂലൈ പതിനാറിനാണ് ആയിഷയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി ഉറങ്ങാൻ മകന്റെ വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടു പോകാൻ വന്ന പേരക്കുട്ടികളാണ് ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്. മമ്പാട് സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ് പ്രതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments