Webdunia - Bharat's app for daily news and videos

Install App

പാലാ വിട്ടുകൊടുത്ത് എൽഡിഎഫിൽ തുടരേണ്ടതില്ല: ശരദ് പവാർ കേരളത്തിലേയ്ക്ക്

Webdunia
വ്യാഴം, 7 ജനുവരി 2021 (14:03 IST)
ഡൽഹി: പാലാ ഉൾപ്പടെയുള്ള സിറ്റിങ് സീറ്റുകളിൽ വിട്ടുവീശ്ചയ്ക്ക് തയ്യാറാവേണ്ടതില്ലെന്ന് എൻസിപി ദേശിയ അധ്യക്ഷൻ ശരദ് പവാർ. സിറ്റിങ് സീറ്റുകൾ വിട്ടുനൽകി ഇടതുമുന്നണിയിൽ ചേരേണ്ടതില്ല എന്നാണ് ശരദ് പവാറിന്റെ നിലപാട്. എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്ററാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് പവാർ നിലപാട് അറിയിച്ചതായി വ്യക്തമാക്കിയത്. എൻസിപി എൽഡിഎഫ് വിട്ടേയ്ക്കും എന്ന് തന്നെയാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.
 
നിയമസഭാ സമ്മേളനം നടക്കുന്ന ഈ ഘട്ടത്തിൽ തന്നെ ശരദ്പവാർ കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തും. തങ്ങളുടെ വികാരം പവാറിനെ ബോധ്യപ്പെടുത്താനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേട്ടമുണ്ടാക്കി എന്ന അഭിപ്രായം തങ്ങൾക്കില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. മാണി സി കാപ്പൻ അടകമുള്ള നേതാക്കാൾ കൂടിക്കാഴ്ചയിൽ പീതാംബരൻ മസ്റ്റർക്ക് ഒപ്പം ഉണ്ടായിരുന്നു. പാല സീറ്റ് വിട്ടുകൊടുക്കില്ലെന്നും എൻസിപി തന്നെ മത്സരിയ്ക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments