നിപ്പ നിയന്ത്രണവിധേയമെന്ന് ആരോഗ്യ വിദഗ്ധർ

Webdunia
ഞായര്‍, 3 ജൂണ്‍ 2018 (17:40 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ നിയന്ത്രണ വിധേയമണെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ  നിലവിലെ സാഹചര്യത്തിൽ കൂടുതൽ പേർക്ക് രോഗം പകരാനുള്ള സഹചര്യമില്ലെന്നും. ജൂൺ പകുതി കഴിഞ്ഞാൽ വൈറസിന്റെ വ്യപനം ഉണ്ടാകില്ലാ എന്നാണ് സാധ്യത.  
 
നിപ്പ ആദ്യം സ്ഥിരീകരിച്ച പേരാമ്പ്രയിൽ ഇനി നിപ്പ പകരാനുള്ള സാധ്യത ഇല്ലാ എന്ന് ആരോഗ്യ വിദഗ്ധർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിപ്പ ബാധിച്ച് മരിച്ചവരെല്ലാം തന്നെ രോഗം സ്ഥിരീകരിക്കുന്നതിനും നേരത്തെ വൈറസ് പകർന്ന ആളുകളാണ്. അവസാനമായി രോഗം സ്ഥിരീകരിച്ചതിന് 42 ദിവസങ്ങൾക്ക് ശേഷം ആർക്കും രോഗം ബാധിച്ചില്ലെങ്കിൽ പനി നിയന്ത്രണ വിദേയമാണ്.   
 
മുഖ്യ മന്ത്രി പങ്കെടുത്ത യോഗത്തിലാണ് ആരോഗ്യ വിദഗ്ധർ  ഇക്കര്യങ്ങൾ വ്യക്തമാക്കിയത്. പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments