Webdunia - Bharat's app for daily news and videos

Install App

യുവതിയുമായി ഒളിച്ചോടിയ 58 കാരനായ വൈദികന്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 11 നവം‌ബര്‍ 2020 (13:15 IST)
കറുകച്ചാല്‍: ഇരുപതു വയസുള്ള യുവതിയുമായി ഒളിച്ചോടിയ 58 കാരനായ വൈദികനെ പോലീസ് പിടികൂടി. ചാമംപതാള്‍ മാപ്പിളക്കുന്നേല്‍ എം.സി.ലൂക്കോസാണ് കഴിഞ്ഞ മാസം മുണ്ടക്കയം സ്വദേശിനിയുമായ യുവതിക്കൊപ്പം ഒളിച്ചോടിയത്.
 
യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്ന്ന് കറുകച്ചാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിക്കൊപ്പം വൈദികനെ പിടികൂടിയത്. സ്ഥിരമായി വൈദികന്‍ യുവതിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് എത്താറുണ്ടായിരുന്നു. പരിചയം ഫോണ്‍ വഴിയുള്ള ബന്ധപ്പെടലിലും പിന്നീട് പ്രണയത്തിലേക്ക് മാറി. ഇതിനിടെ യുവതിക്ക് വിവാഹാലോചന വന്നതോടെ രക്ഷയില്ലെന്ന് കണ്ട വൈദികന്‍ യുവതിയോട് നാടുവിടാമെന്നു പറഞ്ഞു.
 
മുന്‍കൂട്ടി ആലോചിച്ചുറച്ച പ്രകാരം ഒക്ടോബര്‍ 27 നു ഇരുവരും മുണ്ടക്കയത് എത്തുകയും മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഇരുവരും മൊബൈല്‍ ഫോണുകള്‍ വില്‍ക്കുകയും ചെയ്തു. പിന്നീട് തമിഴ്നാട്ടിലെ കമ്പത്തി എത്തി അവിടെ വൈദികന്റെ ബൈക്കും വില്‍പ്പന നടത്തി.കമ്പത്തെയും തേനിയിലെയും പല ലോഡ്ജുകളിലുമായി ഇവര്‍ കഴിഞ്ഞു.
 
ഇതിനിടെ പോലീസ് യുവതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വൈദികനായ യുവതിക്കുള്ള അടുപ്പം കണ്ടെത്തി.  അന്വേഷണം തുടരുന്നതിനിടെ പൊന്കുന്നത് എത്തിയ ഇവരെ പോലീസ് പിടികൂടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments