Webdunia - Bharat's app for daily news and videos

Install App

'പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചത്‘; കോടതിയിൽ കുറ്റം നിഷേധിച്ച് ഇരട്ടക്കൊലപാതകത്തിലെ മുഖ്യ പ്രതി എ പിതാംബരൻ

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (18:24 IST)
കാഞ്ഞങ്ങാട്: കോടതിയിൽ കുറ്റം നിഷേധിച്ച് പെരിയയിലെ ഇരട്ടക്കൊലപാതകത്തിലെ മുഖ്യ പ്രതി എ പീതാംബരൻ. പൊലീസുകാർ മാനസികമായി പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുറ്റം സമ്മതിപ്പിച്ചത് എന്ന് പീതാംബരൻ കോടതിയെ ബോധിപ്പിച്ചു.  
 
ഹൊസ്ദുർഗ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരൻ കുറ്റം നിഷേധിച്ചത്. പൊലീസ് മർദ്ദീച്ചോ എന്ന് കോടതി പീതാംബരനോട് ആരാഞ്ഞു. മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും മർദ്ദിച്ചിട്ടില്ല എന്നും പീതാംബരൻ മറുപടി നൽകി. 
 
കേസിൽ പീതാംബരനെയും സജിയെയും കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. നേരത്തെ ഉണ്ടയ പ്രശ്നം തല്ലി തിർക്കാൻ പോയതണെന്നും പെട്ടന്ന് കൂട്ടത്തിലുണ്ടായിരുന്ന ചിലർ കൊലപാതക നടത്തുകയായിരുന്നു എന്നുമായിരുന്നു പീതാംബരൻ നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നത് എന്നാണ് സൂചന.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

അടുത്ത ലേഖനം
Show comments