Webdunia - Bharat's app for daily news and videos

Install App

24 മണിക്കൂറും മൊബൈലിൽ കളി, അമ്മ ഫോൺ പിടിച്ച് വാങ്ങിയതിന് ജീവനൊടുക്കി വിദ്യാർത്ഥി

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (11:11 IST)
യൂത്തന്മാർ അഡിക്ട് ആയ ഗെയിം ആണ് പബ്ജി. 24 മണിക്കൂറും മൊബൈലിൽ പബ്ജി കളിച്ച് കൊണ്ടിരുന്ന വിദ്യാർത്ഥിയുടെ മൊബൈൽ അമ്മ പിടിച്ച് വാങ്ങിയതിന് ആത്മഹത്യ ചെയ്ത് വിദ്യാർത്ഥി. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൊഴിയൂർലാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള സംഭവം നടന്നത്.
 
പത്തൊമ്പതുകാരനായ ഷാരോൺ എന്ന വിദ്യാർത്ഥിയാണ് അമ്മ മൊബൈൽ ഒളിപ്പിച്ചു വച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയത്. ചെന്നൈയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഷാരോൺ. എന്തിനേയും പക്വതയോടെ മാത്രമാണ് ഷാരോൺ കണ്ടിരുന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. 
 
ചെന്നൈയിലെ കോളേജിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഷാരോൺ 24 മണിക്കൂറും മൊബൈലിൽ കുത്തി കുറിക്കുന്നതിൽ പ്രകോപിതയായ മാതാവ് മൊബൈൽ വാങ്ങി ഒളിപ്പിച്ചുവച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാളികള്‍ക്ക് ദക്ഷിണ റെയില്‍വേയുടെ പൂജാ സമ്മാനം; വീക്ക്ലി എക്സ്പ്രസ് കോട്ടയം വരെ നീട്ടി

വീട്ടില്‍ സ്വര്‍ണ്ണ പീഠത്തില്‍ ആചാരങ്ങള്‍, ഭക്തരില്‍ നിന്ന് പണം തട്ടിയെടുത്തു; ശബരിമല ദ്വാരപാലക സ്വര്‍ണ്ണപീഠ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മധ്യേഷ്യയിൽ ഞങ്ങളൊരു നിർണായക നീക്കത്തിന് ഒരുങ്ങുകയാണ്, ട്രംപ് നൽകിയ സൂചന ഗാസയെ പറ്റിയോ?, സോഷ്യൽ മീഡിയയിൽ ചർച്ച

ആൾക്കൂട്ടം വരുമ്പോൾ നേതാക്കൾ സമയനിഷ്ട പുലർത്തണം: ഉദയനിധി സ്റ്റാലിൻ

ട്രംപ് 100 ശതമാനം താരിഫ് കൊണ്ടുവന്നാൽ ചൈനയുടെ പണി തീരും, ഇന്ത്യയും ചൈനയും ചേർന്ന് തൊഴിലും പണവും തട്ടിയെടുക്കുന്നു: പീറ്റർ നവാരോ

അടുത്ത ലേഖനം
Show comments