മഴക്കെടുതി: സാഹചര്യങ്ങൾ വിലയിരുത്താൻ സർക്കാർ ഉന്നതതല യോഗം വിളിച്ചു

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (15:08 IST)
കനത്ത മഴ സംസ്ഥാനത്താകമാനം തന്നെ നാശങ്ങൾ വിതക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താനായി സർക്കാർ ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.  അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ ജില്ലാ ഭരണാധികാരികൾക്ക് സർക്കാർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
 
അതേസമയം കനത്ത മഴയെ തുടർന്ന് അപകടത്തിൽ‌പെട്ട് മരിച്ചവരുടെ എണ്ണം ഏഴായി. പുളിയനാനിക്കല്‍ ടോമി എന്നയാളാണ് ഗതാഗത മാർഗങ്ങൾ ഇല്ലാത്തതിനാൽ ചികിത്സ കിട്ടാതെ തിങ്കളാഴച മരിച്ചത്. 
 
ട്രാക്കിൽ വെള്ളം കയറി സിഗ്നൽ സംവിധാനം താറുമാറായതിനാൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. എറണാകുളം വഴിയുള്ള 9 പാസഞ്ചർ ട്രെയിനുകൾ  റദ്ദ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. കുട്ടനാട്ടിൽ മട വീണ് ഏക്കർ കണകിന്  സ്ഥലത്തെ കൃഷി നശിച്ചു. പലയിടങ്ങളിലും ഉരുൾപൊട്ടലുക്കൽ ഉണ്ടായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജാഗ്രത വേണം, അടുത്ത 2 ദിവസം ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട്

വേനൽ കടുത്തതോടെ കുതിച്ചുയർന്ന് ചെറുനാരങ്ങ വില, കിലോ വില 200 രൂപയായി

കടുത്ത ചൂടില്‍ കേരളത്തിന്റെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍ 250 മെഗാവാട്ട് വാങ്ങാന്‍ അനുമതി തേടി കെഎസ്ഇബി

ഹോർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കും, മുന്നറിയിപ്പ് നൽകി ഇറാൻ, എണ്ണവിപണിയിൽ വീണ്ടും ആശങ്ക

എതിർ ചക്രവാതം ദുർബലമാകുന്നു, സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ വേനൽ മഴയെത്തും

അടുത്ത ലേഖനം
Show comments