പത്താം ക്ലാസുകാരിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗം ചെയ്തു

Webdunia
ശനി, 9 ജൂലൈ 2022 (17:12 IST)
പത്താം ക്ലാസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ സഹപാഠികളായ മൂന്നു പതിനാലു വയസുള്ള ആണ്‍കുട്ടികള്‍ പിടിയിലായി. കടലൂരിലെ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളാണ് എല്ലാവരും.
 
പ്ലസ് ടുവിന് പഠിക്കുന്ന ഒരു ആണ്‍ സുഹൃത്തിന്റെ പിറന്നാളിന് പെണ്‍കുട്ടി പങ്കെടുത്തിരുന്നു. ഇരുവരും ചേര്‍ന്ന് നിരവധി ചിത്രങ്ങളും എടുത്തിരുന്നു. പിന്നീട് ഇത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ കാണിച്ചു സഹപാഠികള്‍ തങ്ങള്‍ക്കൊപ്പം വരാന്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ കുട്ടി ഇതിനു സമ്മതിച്ചില്ല.  
 
പിന്നീട് ഭീഷണി കൂടിയതോടെ ഉച്ചഭക്ഷണ സമയത്തു സഹപാഠികളില്‍ ഒരാളുടെ വീട്ടിലേക്ക് കുട്ടിയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി. പെണ്‍കുട്ടിയെ മുറിയിലിട്ടു പൂട്ടിയ ശേഷം സഹപാഠികള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
 
ഇതോടെ വിവരം പെണ്‍കുട്ടി മാതാവിനോട് തുറന്നു പറഞ്ഞു. മാതാവ് അവിനങ്കുടി പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ മൂന്നു പേരെയും പിടികൂടുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments