Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസിലെ പ്രതിക്ക് മൂന്നു വർഷം തടവും പിഴയും

Webdunia
വെള്ളി, 25 നവം‌ബര്‍ 2022 (15:46 IST)
ആറ്റിങ്ങൽ : പരിചയമുള്ള സ്ത്രീയെ വീട്ടിൽ കൊണ്ടാക്കാം എന്നുപറഞ്ഞു ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിനടുത്തെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കോടതി മൂന്നു വർഷത്തെ തടവിനും പതിനായിരം രൂപാ പിഴയും വിധിച്ചു. തേക്കിൻകാട് സ്വദേശി രാജേഷിനെയാണ് ആറ്റിങ്ങൽ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി ടി.പി.പ്രഭാഷ് ലാൽ ശിക്ഷിച്ചത്.  
 
2014 നവംബറിലാണ് സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്‌പെക്ടർ കെ.ആർ.ബിജു കേസ് രജിസ്റ്റർ ചെയ്തത്. വീട്ടിൽ നിന്ന് പുറത്തു പോയി മടങ്ങിവരവെയാണ് പരിചയക്കാരനായ ഓട്ടോറിക്ഷാ സ്ത്രീയെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞു ഉപദ്രവിച്ചത്. പ്രതിയുടെ അതിക്രമത്തിൽ പരുക്കേറ്റ സ്ത്രീയെ മകനും മറ്റൊരാളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
 
പിഴ തുക കെട്ടിവച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മുഹ്സിൻ ഹാജരായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം