Webdunia - Bharat's app for daily news and videos

Install App

എസ്.ഐയെ ആക്രമിച്ച സൈനികനും സഹോദരനും അറസ്റ്റില്‍

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2022 (20:54 IST)
കൊല്ലം: എസ്.ഐ യെ ആക്രമിച്ച സൈനികനും സഹോദരനും അറസ്റ്റിലായി. നിരോധിത ലഹരി വസ്തുക്കളുമായി പിടിയിലായ പ്രതികളെ കാണാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ സൈനികനും സഹോദരനാണ് എസ്.ഐ യുടെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.  സൈനികനായ കൊറ്റയ്ക്കല്‍ സ്വദേശി വിഷ്ണു (30), സഹോദരന്‍ വിഘ്നേശ് (25) എന്നിവരാണ് പോലീസ് പിടിയിലായത്. കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ പ്രകാശ് ചന്ദ്രനാണ് ഇവരുടെ അടിയേറ്റു പരുക്കുപറ്റി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.  
 
എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ രണ്ടു പേരെ കാണാനാണ് സഹോദരങ്ങള്‍ എത്തിയതും വാക്കേറ്റത്തെ തുടര്‍ന്ന് എസ്.ഐ യുടെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചതും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് മോശം വാര്‍ത്ത; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നികുതി ചുമത്തുമോ?

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടു, കാരണക്കാരന്‍ ചക്ക

Kerala Fever Outbreak:ആശങ്കയായി പനിക്കേസുകളിൽ വർധനവ്, സംസ്ഥാനത്ത് പ്രതിദിനം ചികിത്സ തേടുന്നത് 10,000ത്തിലധികം പേരെന്ന് കണക്കുകൾ

അടുത്ത ലേഖനം
Show comments