കൊലപാതകം വിവാഹാഭ്യർത്ഥന നിരസിച്ചതിന്, അജാസ് മുൻപും സൗമ്യയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി സൗമ്യയുടെ അമ്മ

Webdunia
ഞായര്‍, 16 ജൂണ്‍ 2019 (13:12 IST)
അജാസ് സൗമ്യയെ കൊലപ്പെടുത്താൻ കാരണം വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള മുൻ വൈരാഗ്യമെന്ന് സൗമ്യയുടെ അമ്മ ഇന്ദിര. സൗമ്യയെ അജാസ് മുൻപും കൊലപ്പെടൂത്താൻ ശ്രമിച്ചിരുന്നു എന്നും ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഇന്ദിര വ്യക്തമാക്കി. ഇക്കാര്യങ്ങൾ വള്ളികുന്ന എസ് ഐയെ ധരിപ്പിച്ചിരുന്നതായും ഇന്ദിര പറഞ്ഞു 
 
അജസിൽനിന്നും സൗമ്യ ഒന്നരലക്ഷം രൂപ കടംവാങ്ങിയിരുന്നു. അത് തിരിക്കെ നൽകിയെങ്കിലും വാങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ സൗമ്യ അജാസിന്റെ അക്കൗണ്ടിലേക്ക് പനം അയച്ചു. ഇത് അജാസ് വീണ്ടും സൗമ്യയുടെ അക്കൗണ്ടിലേക്ക് തന്നെ തിരികെ അയച്ചു. തുടർന്ന് സൗമ്യയും ഇന്ദിരയും രണ്ടാഴ്ച മുൻപ് ആലുവയിലെത്തി പണം തിരികെ നൽകാൻ ശ്രമിച്ചു എങ്കിലും പണം വാങ്ങാൻ അജാസ് തയ്യാറായില്ല. 
 
തന്നെ വിവാഹം കഴിക്കണം എന്നതായിരുന്നു അജാസിന്റെ ആവശ്യം. രണ്ട് തവണ വീട്ടിൽ വന്ന് അജാസ് സൗമ്യയെ ശാരീരികമയും മനസികമായും ഉപദ്രവിച്ചിച്ചിരുന്നു എന്നും ഇന്ദിര പറഞ്ഞു. വിവാഹത്തിന് അജാസ് സൗമ്യയെ പലപ്പോഴായി നിർബന്ധിച്ചിരുന്നു എന്നാൽ ഇതിന് തായാറാവാതെ വന്നതിലുള്ള പകയാണ്  കൊലപാതകത്തിലേക്ക് നയിച്ചത്‌ എന്ന് പൊലീസ് വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments