Webdunia - Bharat's app for daily news and videos

Install App

കൈതമുക്ക് സംഭവത്തിൽ എസ് പി ദീപക്കിനെ സിപിഎം തരംതാഴ്ത്തി

അഭിറാം മനോഹർ
ബുധന്‍, 25 ഡിസം‌ബര്‍ 2019 (11:11 IST)
കൈതമുക്കിൽ കുട്ടികൾ മണ്ണ് വാരിതിന്ന സംഭവത്തിൽ ശുശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ് പി ദീപക്കിനെ വഞ്ചിയൂർ ഏരിയാ കമ്മിറ്റിയിൽ നിന്നും ലോക്കൽ കമ്മിറ്റിയിലേക്ക് സി പി എം തരംതാഴ്ത്തി. നേരത്തെ കൈതമുക്ക് സംഭവം വെളിയിൽ വന്നതിനെ തുടർന്ന്  ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ദീപക്കിനെ പാർട്ടി രാജിവെപ്പിച്ചിരുന്നു.
 
സംഭവത്തിൽ പട്ടിണിമൂലം കുട്ടികൾ മണ്ണുവാരിതിന്നെന്ന ദീപക്കിന്റെ പരാമർശം സി പി എമ്മിനും സർക്കാറിനും വലിയ നാണക്കേടാണുണ്ടാക്കിയത്. ദീപക്കിന്റെ വാദം ബാലാവകാശ കമ്മീഷനും കുട്ടികളുടെ അമ്മയും നിഷേധിച്ചിരുന്നു.
 
സംഭവത്തെ പറ്റി ദീപക്ക് വിശദമായ അന്വേഷണം നടത്തിയില്ലെന്നും ഉദ്യോഗസ്ഥർ എഴുതിനൽകിയത് അങ്ങനെ തന്നെ വായിക്കുകയുമായിരുന്നുവെന്നുമാണ് വിമർശനം ഉയർന്നത്. അതേസമയം നടപടിയെ പറ്റി ആരും തനിക്ക് വിവരം നൽകിയിട്ടില്ലാ എന്നാണ് ദീപക്കിന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ

അടുത്ത ലേഖനം
Show comments