Webdunia - Bharat's app for daily news and videos

Install App

മലപ്പുറത്ത് രണ്ട് സ്ഥലത്തായി രണ്ട് ആത്മഹത്യകൾ

എ കെ ജെ അയ്യര്‍
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (18:28 IST)
മലപ്പുറം: മലപ്പുറം ജില്ലയിലെ രണ്ട് സ്ഥലങ്ങളിലായി രണ്ട് യുവാക്കൾ തൂങ്ങിമരിച്ചു. ഇതിൽ ആദ്യത്തെ മരണം, എടക്കര താഴെ ഇല്ലിക്കാട് കാരാക്കോട് മുക്കം ചന്ദ്രന്റെ മകൻ ശ്രീജൻ എന്ന 20 കാരന്റേതാണ്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് ഇയാളുടെ മൃതദേഹം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്റർലോക്ക് തൊഴിലാളിയാണ് മരിച്ച ശ്രീജൻ.

ജില്ലയിലെ രണ്ടാമത്തെ ആത്മഹത്യ പൂക്കോട്ടൂർ വേലൂർ ചെറുക്കാപറമ്പിൽ സുബ്രഹ്മണ്യൻ മകൻ അനൂപ് എന്ന 36 കാരന്റേതാണ്. പുല്ലാനൂരിലെ വാടക ക്വർട്ടേഴ്സിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യ രാത്രി ഉണർന്നു നോക്കിയപ്പോഴാണ് ഇയാളെ കാണാനില്ലെന്നറിഞ്ഞത്.

അടുത്ത മുറിയിൽ ഇയാളെ തൂങ്ങിയ നിലയിൽ കണ്ടതോടെ അയൽവാസികളും ബന്ധുക്കളും എത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

അടുത്ത ലേഖനം
Show comments