ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു, വിവാഹ മോചനം ആവശ്യപ്പെട്ടതാണ് പകയ്ക്ക് കാരണം, സൂരജിന്റെ മൊഴി പുറത്ത്

Webdunia
ബുധന്‍, 27 മെയ് 2020 (09:00 IST)
കൊല്ലം: ഭാര്യയെ വിഷപ്പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തൊയ കേസിൽ ഭർത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്. ഭാര്യ ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിയ്ക്കാറുണ്ടായിരുന്നു എന്ന് സൂരജ് മൊഴിയിൽ പറയുന്നു. ഉത്രയും വീട്ടുകാരും വിവാഹ മോചനം ആവശ്യപ്പെട്ടതാണ് പകയുണ്ടാക്കിയത് എന്നും തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നും സൂരജ് മൊഴിയിൽ പറയുന്നു. 2018 മാർച്ച് 26നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. മൂന്നുമാസങ്ങൾക്ക് ശേഷം തന്നെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. 
 
കഴിഞ്ഞ ജനുവരിയിൽ ഉത്രയും സൂരജുമായി വഴക്കുണ്ടായതറിഞ്ഞ്. ഉത്രയുടെ പിതാവ് വിജയസേനനും സഹോദരന്റെ മകൻ ശ്യാമും ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും. വിവാഹ മോചനം നൽകണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവഹ മോചനം ഉണ്ടായാൽ സ്ത്രീധനമായി ലഭിച്ച് 96 പവനും അഞ്ച് ലക്ഷം രൂപയും, കാറും പിക്കപ്പ് ഓട്ടോയും ഉൾപ്പടെയുള്ളവ തിരികെ നൽകേണ്ടിവരും എന്നതിനാൽ നയത്തിൽ പ്രശ്നം പരിഹരിച്ച് കൊലപാതകം ആസൂത്രണം ചെയൂകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹത്തിനായുളള സ്വര്‍ണവും പണവുമായി കാമുകിക്കൊപ്പം ഒളിച്ചോടി പിതാവ്; സംഭവം എറണാകുളത്ത്

2018ലെ പ്രളയത്തിൽ വെള്ളം കയറാത്ത ഇടങ്ങളിൽ വെള്ളം കയറി

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി

ഇടുക്കിയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; പെരിയാര്‍ തീരത്ത് ജാഗ്രത

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്; സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments