Webdunia - Bharat's app for daily news and videos

Install App

ശശി തരൂര്‍ ഫേസ്ബുക്കിലൂടെ ജീവിക്കുന്നയാളാണെന്ന് മന്ത്രി വി ശിവന്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 ജൂലൈ 2024 (20:09 IST)
ശശി തരൂര്‍ ഫേസ്ബുക്കിലൂടെ ജീവിക്കുന്നയാളാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജോയിയെ കാണാതായപ്പോഴും കണ്ടെത്തിയപ്പോഴും ഫേസ്ബുക്കില്‍ രണ്ടുപോസ്റ്റിട്ടു എന്നാണ് തിരുവനന്തപുരം എംപി ശശി തരൂര്‍ പറയുന്നത്. ഒരു എംപിക്ക് ഇതില്‍ കൂടുതല്‍ എന്തുചെയ്യാനാകുമെന്നാണ് ശശി തരൂര്‍ ചോദിക്കുന്നത്. തിരച്ചിലിന്റെ സമയത്ത് സ്ഥലം സന്ദര്‍ശിക്കാനോ കണ്ടുകിട്ടിയ ശേഷം ജോയിയുടെ വീട് സന്ദര്‍ശിക്കാനോ എംപി തയ്യാറായില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. 
 
ഒരു എംപിയുടെ യാതൊരു ഉത്തരവാദിത്വവും ശശി തരൂര്‍ നിര്‍വഹിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. മന്ത്രി വി ശിവന്‍കുട്ടിക്കൊപ്പം എംഎല്‍എമാരായ വി ജോയി, സികെ ഹരീന്ദ്രന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരും ധനസഹായം കൈമാറാന്‍ എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; രാത്രി അതിതീവ്രമഴ

തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മാനേജരെ പിരിച്ചുവിട്ട് സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മുന്നറിയിപ്പ്! നിങ്ങള്‍ വ്യാജ ഉരുളക്കിഴങ്ങാണോ വാങ്ങുന്നത്? എങ്ങനെ തിരിച്ചറിയാം

ശബരി എക്പ്രസ് ട്രെയിൻ സെപ്റ്റംബർ 9 മുതൽ സൂപ്പർഫാസ്റ്റ്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

അടുത്ത ലേഖനം
Show comments