Webdunia - Bharat's app for daily news and videos

Install App

മർദ്ദനമേറ്റ വിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം : അഞ്ചു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (18:43 IST)
വയനാട്: മർദ്ദനമേറ്റ വിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അഞ്ചു പേരെ അറസ്റ്ററ് ചെയ്തു. മാനന്തവാടിഎടവക കൊണിയൻ മുക്ക് ഇ.കെ.ഹൗസിൽ അജ്‌മൽ എന്ന 24 കാരൻ തൂങ്ങിമരിച്ച സംഭവത്തിലാണ് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

അജ്മലിനെ മർദ്ദിച്ച സംഭവത്തിൽ വെള്ളമുണ്ട സ്വദേശി സജേഷ്, പുതുശേരി വീട്ടിൽ വിശാഖ്, പുതുശേരി വീട്ടിൽ അരുൺ, എടവക പാറവിള സ്വദേശി ശ്രീരാഖ് ബാബു, വെണ്മണി സ്വദേശി മെൽബിൻ മാത്യു എന്നിവരെ മാന്തവാടി പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് അജ്മലിനെ ഫോണിൽ വിളിച്ചു അഗ്രഹാരം പുഴയ്ക്കരുകിൽ ഏതാണ് ആവശ്യപ്പെട്ടത്. സുഹൃത്തോനൊപ്പം എത്തിയ അജ്മലിനെ മർദ്ദിച്ച ശേഷം രണ്ടു മൊബൈലുകൾ തട്ടിയെടുക്കുകയും ചെയ്തു. ഈ വിഷമത്തിൽ അജ്മൽ ആത്മഹത്യ ചെയ്തു എന്നാണു നിഗമനം. അജ്മലിന്റെ പുറത്തെല്ലാം പാടുകൾ ഉണ്ടായിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷമാണ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ സുൽത്താൻ ബത്തേരി കോടതി റിമാൻഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

അടുത്ത ലേഖനം
Show comments