Webdunia - Bharat's app for daily news and videos

Install App

കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ മരിച്ചത് 124 പേർ

എ കെ ജെ അയ്യര്‍
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (21:26 IST)
തിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കാട്ടാനകളുടെ ആക്രമണത്തിൽ 124 പേർ മരിച്ചു. ഏറ്റവുമധികം കൊല്ലപ്പെട്ടത് 2016-17 വർഷത്തിലാണ് - 33. 2018-19 - ൽ 27 പേരും മരിച്ചു.

അതെ സമയം രാജ്യത്തോട്ടാകെ 2014 മുതൽ 2020 ഡിസംബർ 31 വരെ കാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായവർ 3310 പേരാണ്. ഒഡീഷയിലാണ് കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവുമധികം പേർ മരിച്ചത് - 589 പേർ.

തൊട്ടടുത്തുള്ള പശ്ചിമ ബംഗാളിൽ മരിച്ചത് 562 പേരും. അസമിൽ 479 പേർ ഇത്തരത്തിൽ മരിച്ചപ്പോൾ ഛത്തീസ്‌ഗഡിൽ 413 പേരും ജാർഖണ്ഡിൽ 480 പേരുമാണ് മരിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments