Webdunia - Bharat's app for daily news and videos

Install App

കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ മരിച്ചത് 124 പേർ

എ കെ ജെ അയ്യര്‍
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (21:26 IST)
തിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കാട്ടാനകളുടെ ആക്രമണത്തിൽ 124 പേർ മരിച്ചു. ഏറ്റവുമധികം കൊല്ലപ്പെട്ടത് 2016-17 വർഷത്തിലാണ് - 33. 2018-19 - ൽ 27 പേരും മരിച്ചു.

അതെ സമയം രാജ്യത്തോട്ടാകെ 2014 മുതൽ 2020 ഡിസംബർ 31 വരെ കാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായവർ 3310 പേരാണ്. ഒഡീഷയിലാണ് കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവുമധികം പേർ മരിച്ചത് - 589 പേർ.

തൊട്ടടുത്തുള്ള പശ്ചിമ ബംഗാളിൽ മരിച്ചത് 562 പേരും. അസമിൽ 479 പേർ ഇത്തരത്തിൽ മരിച്ചപ്പോൾ ഛത്തീസ്‌ഗഡിൽ 413 പേരും ജാർഖണ്ഡിൽ 480 പേരുമാണ് മരിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments