Webdunia - Bharat's app for daily news and videos

Install App

ചക്കയെ ചൊല്ലി വഴക്ക്, യുവാവ് വീടിന് തീയിട്ടു, മക്കളുടെ പുസ്‌തകങ്ങളും ഹാൾടിക്കറ്റും കത്തിനശിച്ചു

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2022 (16:35 IST)
തൃശൂർ: ചക്കയെ ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ യുവാവ് വീടിന് തീയിട്ടു. പത്താം ക്ലാസിൽ പഠിക്കുന്ന മക്കളുടെ പുസ്‌തകങ്ങളും ഹാൾടിക്കറ്റും വസ്‌ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സംഭവത്തിൽ സജേഷ്(46)നെ പോലീസ് അറസ്റ്റ് ചെയ്‌തു.
 
ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. സജേഷിന്റെ അച്ഛൻ ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. ശ്രീധരന്റെ മകളുടെ വീട്ടിൽ നിന്നും സജേഷ് ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായത്. വഴക്കിനെ തുടർന്ന് സജേഷിന്റെ മക്കളെയും കൂട്ടി ശ്രീധരനും ഭര്യയും മകളുടെ വീട്ടിലേക്ക് പോയി. ഇതിന് പിന്നലെയാണ് സജേഷ് വീടിന് തീയിട്ടത്.
 
അയൽക്കാർ ശ്രീധരനെ ഫോണിൽ വിളിച്ച് അറിയിച്ചതോടെ ഫയർ ഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സെത്തി തീയണച്ചു.സജേഷിന്റെ രണ്ട് പെൺമക്കളിൽ ഒരാൾ പത്തിലും ഒരാൾ എട്ടിലുമാണ്. ഇവരുടെ പുസ്‌തകങ്ങളും വസ്‌ത്രങ്ങളുമട‌ക്കം എല്ലാം തീപ്പിടുത്ത‌ത്തിൽ നശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments