വേങ്ങര ഉപതെരഞ്ഞെടുപ്പ്; കസേരയെ ചൊല്ലി ലീഗില്‍ പൊട്ടിത്തെറി, സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും

വേങ്ങരയിലെ ലീഗ് സ്ഥാനാര്‍ത്ഥിയരെന്ന് ഇന്നറിയാം

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (10:16 IST)
വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിമ്ലീസിനുള്ളില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്ന മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ കെഎന്‍എ ഖാദര്‍ക്ക് തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതു സംബന്ധിച്ച വിശദവിവരം അറിയിക്കണമെന്ന ആവശ്യവുമായി ബഷീര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.
 
ഇന്നുചേരാനിരുന്ന യോഗത്തിന് മുന്നോടിയായി നടന്ന ഈ കൂടിക്കാഴ്ചയില്‍ ഖാദറിനു അനുകൂലമായ തീരുമാനം ഉണ്ടാകുമോയെന്നും സംശയങ്ങള്‍ ഉയര്‍ന്നു വരുന്നു. എന്തുകൊണ്ടാണ് തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും ഇതിന്റെ മാനദണ്ഡമെന്താണെന്നുമായിരുന്നു ബഷീറിനു അറിയേണ്ടിയിരുന്നത്.
 
അതേസമയം സ്വാഭാവികമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും ഖാദര്‍ പറഞ്ഞു. പാര്‍ട്ടിക്കുളളില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. യോഗ്യരായവര്‍ നിരവധിപ്പേര്‍ പാര്‍ട്ടിക്കുളളിലുണ്ട്. തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ എന്താണേലും അത് അംഗീകരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments