Webdunia - Bharat's app for daily news and videos

Install App

കുഞ്ഞാലിക്കുട്ടിക്കെതിരെ അന്നു പിതാവ്, ഇപ്പോൾ മകൻ; മലപ്പുറത്ത് നടക്കാൻ പോകുന്ന പോരാട്ടത്തിനു പിറകിൽ ഇങ്ങനെയും ഒരു ചരിത്രമുണ്ട്

1991ലായിരുന്നു സാനുവിന്റെ പിതാവ് വിപി സക്കറിയ നിയമസഭയിലേക്ക് പോരാടിയത്.

Webdunia
ശനി, 16 മാര്‍ച്ച് 2019 (10:41 IST)
ലോക്സഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികളെ സിപിഐഎമ്മും മുസ്ലീം ലീഗും ഒരേ ദിവസം തന്നെയാണ് പ്രഖ്യാപിച്ചത്. മലപ്പുറത്ത് നിലവിലെ എംപി പികെ കുഞ്ഞാലിക്കുട്ടിയെ തന്നെ വീണ്ടും മത്സരിക്കാൻ ലീഗ് തെരഞ്ഞെടുത്തപ്പോൾ സിപിഐഎം സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് എസ്എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനുവിനെയാണ്. 
 
ഈ മത്സരത്തിനൊരു പ്രത്യേകതയുണ്ട്. ഒരിക്കൽ തന്റെ പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിയോടാണ് ഇത്തവണ സാനു മത്സരിക്കാനിറങ്ങുന്നത്. തന്റെ പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിയോട് തന്നെ മത്സരിക്കേണ്ടി വരുന്നത് ചരിത്രത്തിലെ കാവ്യനീതിയാണെന്നാണ് സാനുവിന്റെ പ്രതികരണം. മലപ്പുറം ലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് പറയാന്‍ സാധിക്കില്ല. മലപ്പുറത്ത് വിജയിക്കാന്‍ കഴിയുന്ന സാഹചര്യമാണ്. യുവ സ്ഥാനാര്‍ഥികളെ ഇറക്കിയപ്പോഴെല്ലാം ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നെന്നും സാനു പറഞ്ഞു.
 
1991ലായിരുന്നു സാനുവിന്റെ പിതാവ് വിപി സക്കറിയ നിയമസഭയിലേക്ക് പോരാടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments