Webdunia - Bharat's app for daily news and videos

Install App

ഉത്തർപ്രദേശിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കൾ കടിച്ചുകൊണ്ടുപോയി ഭക്ഷിച്ചു; രണ്ട് പേർക്ക് സസ്‌പെൻഷൻ

Webdunia
ചൊവ്വ, 1 മെയ് 2018 (15:50 IST)
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വലിച്ചുകൊണ്ടുപോയി നായ്ക്കൾ ഭക്ഷിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. നായ്ക്കൾ മൃതദേഹം കടിച്ചു പറിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. സംഭവത്തെ തുടർന്ന് രണ്ട് ജീവനക്കാരെ സസ്പൻഡ് ചെയ്തിട്ടുണ്ട്.
 
മോർച്ചറിയിലെ മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചു വലിച്ചു കൊണ്ടുപോയി ഭക്ഷിക്കുന്നത് കണ്ട ഒരാൾ തന്റെ മൊബൈൽ ഫോനിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. അതേ സമയം ആരുടെ മൃതദേഹമാണ് ഇത് എന്നത് വ്യക്തമല്ല. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഫാർമസിസ്റ്റുകളെ സസ്പെഡ് ചെയ്തതായി അലിഹഡ് സിറ്റി ചീഫ് മെഡിക്കൽ ഓഫീസർ ഡോ എംഎല്‍ അഗര്‍വാള്‍ വ്യക്തമാക്കി. 
 
കഴിഞ്ഞ വർഷം ലക്നൌയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും സമാനമായ സംഭവം നടന്നിരുന്നു. അന്നു നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് തലയില്ലാത്ത മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments