Webdunia - Bharat's app for daily news and videos

Install App

തിരുപ്പതി ലഡുവിൽ ഇനി മുതൽ കൊല്ലത്തെ കശുവണ്ടിയും

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (15:03 IST)
തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന നിവേദ്യവും പ്രസാദവുമായ ലഡുവിൽ ഇനി മുതൽ കൊല്ലത്ത് നിന്നുള്ള കശുവണ്ടിപ്പരിപ്പും ഉപയോഗിക്കും. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ, കാപ്പെക്സ് എന്നിവയിൽ നിന്നും കശുവണ്ടി വാങ്ങിക്കുന്ന കാര്യത്തിൽ കേരളം-ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ തമ്മിൽ കരാറായി.
 
നിലവിൽ തിരുമല തിരുപ്പതി ദേവസ്ഥാനം പരിപ്പ് സ്വകാര്യ കരാറുകാരിൽ നിന്നാണ് വാങ്ങുന്നത്. ദിവസേന 4 ലക്ഷത്തിലധികം ലഡുവാണ് തിരുപ്പതിയിൽ വിതരം ചെയ്യുന്നത്. കണക്കനുസരിച്ച് പ്രതിമാസം 90 ടണ്ണിലേറെ കശുവണ്ടി പരിപ്പ് ഇതിനായി ഉപയോഗിക്കേണ്ടതായി വരും. 
 
കോർപറേഷനിൽ നിന്നും കാപ്പെക്സിൽ നിന്നും തിരുപ്പതി ക്ഷേത്രത്തിലേക്കു പരിപ്പ് വാങ്ങുന്നതോടെ രണ്ട് സംസ്ഥാനങ്ങളുടെയും വരുമാനത്തിൽ വ്യക്തമായ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കാഷ്യൂ ബോർഡ് മുൻ‌കൈ എടുത്ത ഈ നടപടിയിൽ ഏകദേശം 70 കോടി രൂപയുടെ ബിസിനസാകും രണ്ട് സംസ്ഥാനങ്ങൾക്കും ലഭിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ

അടുത്ത ലേഖനം
Show comments