Webdunia - Bharat's app for daily news and videos

Install App

ഗർഭിണി മരിച്ചത് കൊവിഡ് മൂലമെന്ന് സംശയം, 68 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ

Webdunia
വെള്ളി, 17 ഏപ്രില്‍ 2020 (10:16 IST)
ഡൽഹി: ഗർഭിണിയായ യുവതി മരിച്ചത് കൊവിഡ് ബാധ മൂലമെന്ന സംശയത്തെ തുടർന്ന് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ 68 അരോഗ്യ പ്രവർത്തകരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഡൽഹിയിലെ ഭഗവാൻ മഹാവീർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട 25 കാരിയായ ഗർഭിണി ബുധനാഴ്ച രാത്രിയോടെ മരിയ്ക്കുകയായിരുന്നു. 
 
അടുത്തിടെ വിദേശത്തുനിന്നും എത്തിയതാണ് ഇവർ. വിദേശത്തുനിന്നും എത്തിയതാണ് എന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു എന്നുമുള്ള വിവരം മറച്ചുവച്ചാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത് എന്ന് ആശുപത്രി അധികൃതർ പറയുന്നു. യുവതി സഞ്ചരിച്ച വിമാനത്തിൽ യാത്രികന് കൊവിഡ് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് 25 കാരിയുമായി സമ്പർക്കം പുലർത്തിയ 68 ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ആറ്റുകാല്‍ പൊങ്കാലയ്ക്കു അധിക സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവം: കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലാണ് പോയതെന്ന് പോലീസ്

വയറുവേദനയ്ക്ക് കാരണം വിവാഹത്തിന്റെ ടെന്‍ഷനാണെന്ന് ഡോക്ടര്‍; വിവാഹ ശേഷം നടത്തിയ പരിശോധനയില്‍ നാലാം സ്‌റ്റേജ് കാന്‍സര്‍

കൊല്ലത്ത് അള്‍ട്രാവയലറ്റ് സൂചികയില്‍ ഓറഞ്ച് അലര്‍ട്ട്; പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ അതീവ ജാഗ്രത വേണം

അടുത്ത ലേഖനം
Show comments