Webdunia - Bharat's app for daily news and videos

Install App

മകൻ മരിച്ചു, 28കാരിയായ മരുമകളെ വിവാഹം ചെയ്ത് 70കാരനായ അമ്മായിഅച്ഛൻ

Webdunia
വെള്ളി, 27 ജനുവരി 2023 (14:14 IST)
ഉത്തർപ്രദേശിലെ ബഡ്ഗൽഗഞ്ചിൽ 28കാരിയായ മരുമകളെ വിവാഹം ചെയ്ത് 70കാരനായ അമ്മായിഅച്ഛൻ. രഹസ്യമായി നടത്തിയ വിവാഹത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൈലാസ് യാദവെന്ന 70കാരനാണ് മകൻ്റെ ഭാര്യയായിരുന്ന 28കാരിയായ പൂജയെ വിവാഹം ചെയ്തത്. കൈലാസ് യാദവിൻ്റെ മൂന്നാമത്തെ മകൻ്റെ ഭാര്യയായിരുന്നു പൂജ. 12 വർഷങ്ങൾക്ക് മുൻപ് കൈലാസ് യാദവിൻ്റെ ഭാര്യ മരിച്ചിരുന്നു.
 
മകൻ്റെ മരണ ശേഷം പൂജ മറ്റൊരു വിവാഹം ചെയ്തിരുന്നു. എന്നാൽ വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് പൂജ ആദ്യ ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പൂജയുടെ സമ്മതത്തോടെയാണ് കൈലാസ് യാദവ് ഇവരെ വിവാഹം ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ഭർത്താവിൻ്റെ വീട്ടിൽ തീർച്ചെത്തിയ പൂജ കൈലാസ് യാദവിനെ വിവാഹം ചെയ്ത കാര്യം അയൽവാസികളിൽ നിന്നും 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments