ഉം‌പു‌ന്‍ വിതച്ചത് കനത്ത നാശം, മരണം 18 ആയി, 5500ൽ അധികം വീടുകൾ തകർന്നു, വീഡിയോ

Webdunia
വ്യാഴം, 21 മെയ് 2020 (07:16 IST)
കനത്ത നാശം വിതച്ച് ഉംപൂൺ ചുഴലിക്കാറ്റ്. പശ്ചിമ ബംഗളാളിൽ 12 പേരും ഒഡീഷയിൽ 2 പേരും ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചു. ഇതോടെ മരണം 14 ആയി. 5500 ഓളം വീടുകൾ തകർന്നുവിണു. വൈദ്യുതി ബന്ധം വിച്ഛേദിയ്ക്കപ്പെട്ട അവസ്ഥയിലാണ്. പശ്ചിമ ബംഗാളിൽ കനത്ത കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. ഒഡീഷയിൽ പാരാദ്വീപിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. 
 
പശ്ചിമ ബംഗാളിൽ മരണം ഇനിയും വർധിച്ചേയ്ക്കാം എന്ന് മുഖ്യമന്ത്രി മമത ബാനാർജി വ്യക്തമാക്കി. കൊൽക്കത്തയിലെ കൺട്രോൾ റൂമിലിരുന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് മമത ബാനാർജി. പശ്ചിമ ബംഗാളിൽ മാത്രം 5 ലക്ഷത്തിലധികം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ആളുകൾ പുറത്തിറങ്ങരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 41 അംഗ സംഘങ്ങളെ ഇരു സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments