ഹത്രസ്: പെൺകുട്ടി രണ്ട് തവണ മൊഴി നൽകി; ആദ്യത്തെ മൊഴി ബലാത്സംഗം നടന്നിട്ടില്ലെന്ന്, വിശദീകരണവുമായി പൊലീസ്

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (09:59 IST)
ലക്നൗ: ഹത്രസിൽ പത്തൊൻപതുകാരി ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പെൺകുട്ടി രണ്ട് തവണ മൊഴി നൽകി എന്ന വിശദീകരണവുമായി യുപി പൊലീസ്. പെൺകുട്ടി  അദ്യം നൽകിയ മൊഴിയിൽ ബലാത്സംഗം നടന്നിട്ടില്ല എന്നാണ് പറഞ്ഞിരുന്നത് എന്നും പിന്നീടാണ് ബലാത്സംഗത്തിന് ഇരയായി എന്ന് മൊഴി നൽകിയത് എന്നുമാണ് പൊലീസിന്റെ വിശദീകരണം.  
 
സെപ്തംബർ 22ന് പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു മെഡിക്കോ ലീഗൽ റിപ്പോർട്ടിലും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നാണ് ഫൊറൻസിക് റിപ്പോർട്ട്. അതേസമയം പെൺക്കുട്ടിയുടെ മൃതദേഹം രാത്രി തന്നെ സംസ്കരിച്ചത് സാമുദായിക സംഘർഷം ഒഴിവാക്കാനാണെന്ന് യുപി പൊലീസ് കോടതിയെ അറിയിച്ചു. സംഘർഷത്തിന് സാധ്യതയുണ്ട് എന്ന് ഇന്റലിജസ് റിപ്പോർട്ട് ഉണ്ടായിരുന്നു എന്നും, പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് സംസ്കാരം നടത്തിയത് എന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments