Webdunia - Bharat's app for daily news and videos

Install App

ഭാരത് മാതാകി ജയ്, നമസ്തേ ട്രംപ്, ഇന്ത്യ അമേരിക്ക ഫ്രണ്ട്ഷിപ്, മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ച് മോദി, മൊട്ടേര സ്റ്റേഡിയത്തിൽ ആവേശാരവം

Webdunia
തിങ്കള്‍, 24 ഫെബ്രുവരി 2020 (14:04 IST)
ഭാരത് മാതാക്കി ജെയ്, നമ‌സ്തേ മോദി, ഇന്ത്യാ അമേരിക്ക ഫ്രണ്ട്ഷിപ്പ് എന്നീ മുദ്രാവാക്യങ്ങൾ ഉറക്കെ ചൊല്ലി മൊട്ടേര സ്സ്റ്റേഡിയത്തിൽ ഡോണാൾഡ് ട്രംപിന് സ്വാഗതം നൽകി പ്രധാനമന്ത്രി നേരന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം പുതിയ മാറ്റത്തിന്റെ തുടക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 
അഞ്ച് മാസങ്ങൾക്ക് മുൻപ് ഫൗഡി മോഡി എന്ന പേരിൽ എന്നെ അമേരിക്ക വരവേറ്റു. ഇന്ന് നമസ്‌തേ ട്രംപ് എന്ന പേരിൽ ഡോണാൾഡ് ട്രംപിനെ നമ്മൾ വരവേൽൽക്കുന്നു. നിണ്ട യാത്രക്ക് ശേഷവും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സബർമതി ആശ്രമത്തിൽ സന്ദർശനം നടത്താനും നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുക്കാനായി ഇവിടെ എത്താനും തയ്യാറായി. നമസ്തേ എന്ന വാക്ക് സൂചിപ്പിക്കുന്നത് ഏറെ കാലങ്ങളായിയുള്ള സാംസ്കാരത്തെയാണ് എന്നും നരേന്ദ്ര മോദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments