ഇനി ശങ്കയില്ലാതെ കഴിക്കാം; ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണം പാചകം ചെയ്യുന്നത് ലൈവാക്കി ഇന്ത്യൻ റെയിൽ‌വേ

Webdunia
വ്യാഴം, 5 ജൂലൈ 2018 (14:54 IST)
ട്രയിനിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ ഇനി സംശയം കൂടാതെ കഴിക്കാം. ട്രെയിൽ നൽകുന്ന ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് ലൈവായി യാത്രക്കാരിൽ എത്തിച്ചിരിക്കുകയാണ് ഐ ആർ സി ടി സി. ഐ ആർ സി ടി സിയുടെ വെബ്സൈറ്റിലെ പ്രത്യേഗ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അടുക്കളകൾ നമുക്ക് കൺ‌മുന്നിൽ കാണാം. റെയിൽ‌വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനിയാണ് കഴിഞ്ഞ ദിവസം പുതിയ സംവിധാനം ഉദ്‌ഘാടനം ചെയ്തത്.
 
രാജ്യത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഐ ആർ സി ടി സി  പാജകപ്പുരകളെ ലൈവായി കാണാനുള്ള സംവിധാനങ്ങൾ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ഐ ആർ സി ടി സിയുടെ മേൽ നോട്ടത്തിലുള്ള പാചകപ്പുരകൾ മാത്രമാണ് ലൈവായി കാണാനാകുക. മറ്റു കേറ്ററിഗ് യൂണിറ്റുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. 
 
ട്രെയിനുകളിൽ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് നിരന്തരമായി പരാതികളും സംശയങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ലൈവ സ്ട്രീമിങ് സംവിധാനവുമായി ഐ ആർ സി ടി സി രംഗത്തെത്തിയത്. ഇതു വഴി ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്താമെന്നാണ് ഇന്ത്യൻ റെയിൽ‌വേ കണക്കു കൂട്ടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എഐ അടിസ്ഥാനമാക്കി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം; Xന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം

ചികിത്സാ പിഴവ് മൂലം കൈ നഷ്ടപ്പെട്ട ഒന്‍പതുകാരിയെ സഹായിക്കാന്‍ പ്രതിപക്ഷ നേതാവ്; കൃത്രിമ കൈ ഘടിപ്പിക്കുന്നതിനുള്ള ചെലവ് വഹിക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസ് ഇഫക്ട് പിടിക്കാൻ സിപിഐഎം; വിഎ അരുൺകുമാറിനെ കളത്തിലിറക്കിയേക്കും

വെനസ്വേലയിൽ യുഎസ് ബോംബാക്രമണം? : തലസ്ഥാനമായ കരകാസിൽ 7സ്ഫോടനങ്ങൾ, യുദ്ധവിമാനങ്ങൾ മുകളിൽ പറന്നതായി റിപ്പോർട്ട്

'ജീവിതം തകർത്തു, അസാന്നിധ്യം മുതലെടുത്തു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​പരാതിയുമായി പരാതിക്കാരിയുടെ ഭർത്താവ്

അടുത്ത ലേഖനം
Show comments