Webdunia - Bharat's app for daily news and videos

Install App

കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി,യുവാവ് പിടിയില്‍

കെ ആര്‍ അനൂപ്
വ്യാഴം, 18 മെയ് 2023 (15:22 IST)
ഗുജറാത്തിലെ സൂറത്തില്‍ കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറിയ യുവാവ് പിടിയില്‍. കാമുകന്‍ വിവാഹം കഴിച്ച ആളാണെന്ന് അറിഞ്ഞപ്പോള്‍ ബന്ധം അവസാനിപ്പിക്കുകയാണെന്ന് യുവതി തീരുമാനിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു യുവാവിന്റെ ആക്രമണം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. താന്‍ വിവാഹിതനാണെന്ന് വിവരം മറച്ചുവെച്ചാണ് യുവതിയുമായി പ്രണയത്തിലായത്. ഇക്കാര്യം അറിഞ്ഞ യുവതി അയാളുമായി വഴക്കായി. തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച യുവതിയെ കേബിള്‍ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇയാള്‍ ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി. പുറത്തു പറഞ്ഞാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു.
 
 
 
 
  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments