മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139 അടിയാക്കി കുറക്കും; മുല്ലപ്പെരിയാർ മേൽ‌നോട്ട സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (12:56 IST)
ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറക്കം. ഇതു സംബന്ദിച്ച തീരുമാനം മുല്ലപ്പെരിയാർ മേൽ‌നോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു. പ്രളയക്കെടുതിയിൽ 142 അടി എന്ന കണക്കിൽ പ്രസക്തിയില്ലെന്നും മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139 അടിയായി താഴ്തിക്കൂടെയെന്നും നേരത്തെ തമിഴ്നാടിനൊട് സുപ്രീം കോടതി ആരാഞ്ഞിരുന്നു.  
 
മുല്ലപ്പെരിയാറിലെ ജലനിരപ്പ് സുപ്രീം കോടതി അനുവദിച്ച പരിധിയായ 142 കടന്ന സാഹചര്യത്തിൽ ഇടുക്കി സ്വദേശി കോടതിയിൽ ഹർജി നൽകിയിരുന്നു. ജലനിരപ്പ് കുറക്കുന്നത് സംബന്ധിച്ച് മുല്ലപ്പെരിയാർ മേൽ‌നോട്ട സമിതിഒയോട് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം കോടതി നിർനൽകുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സമിതിയും മുല്ലപ്പെരിയാർ പ്രത്യേക സമിതിയും ഉടൻ യോഗം ചേരാനും സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കവെ നിർദേശം നൽകിയിരുന്നു.
 
ജലനിരപ്പ് 139 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എതിർത്തിരുന്നു. ഡാം സുരക്ഷിതമാണെന്നും അതിനാൽ ജലനിരപ്പ് കുറക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ മറുപടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറില്‍ തുറക്കണം: ഇറാന് അന്ത്യശാസനവുമായി ട്രംപ്

പാകിസ്ഥാന്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ മുംബൈയെയും ഡല്‍ഹിയെയും ലക്ഷ്യം വയ്ക്കും: വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments