നീരവ് മോദിക്കെതിരെ ഇന്റെർപോളിന്റെ റെഡ് കോർണർ നോട്ടീസ്

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (15:13 IST)
ലണ്ടൻ: പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്നും കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിക്കെതിരെ ഇന്റർ പോൾ റെഡ് കോർണ നോട്ടീസ് പുറത്തിറക്കി. കേസ് അന്വേഷിക്കുന്ന സി ബി ഐയുടെ ആവശ്യ പ്രകാരമാണ് നീരവ് മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
 
റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇന്റർപോളിന്റെ അംഗരാജ്യങ്ങളിൽ എവിടെയെങ്കിലും നീരവ് മോദി ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ സാധിക്കും. നീരവ് മോദി വിശദാംശങ്ങൾ രാജ്യങ്ങൾ പങ്കുവെക്കുകയും ചെയ്യും. ഇതു വഴി നീരവ്  മോദിയെ രാജ്യത്ത് തിരിച്ചെത്തിക്കാനാകും എന്നാണ്  സി ബി ഐ കരുതുന്നത്.
 
കോടികൾ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വിജയ് മല്യയേയും തിരിച്ചെത്തിക്കാൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി സുപ്രധാ‍നമായ ഇടപെടൽ നടത്തിയിരുന്നു. മല്യക്കെതിരെ സമൻസ് അയക്കുകയും ഹാജരാകാത്ത പക്ഷം 12500 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 'ദി കേരള സ്റ്റോറി 2' പ്രദര്‍ശനം റദ്ദാക്കി

ഇറാന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു

ഗള്‍ഫ് രാജ്യങ്ങള്‍ ഭീതിയില്‍; ഇറാന്‍ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ചു, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ആശങ്കയില്‍

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു; ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചിന് ആഹ്വാനം

Israel vs Iran: ഇസ്രയേൽ ആക്രമണം; ഇറാനിലെ സ്‌കൂളിൽ മരിച്ചവരുടെ എണ്ണം 50 കടന്നു

അടുത്ത ലേഖനം
Show comments