Webdunia - Bharat's app for daily news and videos

Install App

ഒഐസിയുടേത് വിഭജന അജണ്ട, സങ്കുചിത ചിന്താഗതി: രൂക്ഷവിമർശനവുമായി ഇന്ത്യ

Webdunia
തിങ്കള്‍, 6 ജൂണ്‍ 2022 (13:00 IST)
ഇന്ത്യയിൽ മുസ്‌ലിം വിഭാഗത്തിനെതിരെ നടക്കുന്ന വിദ്വേഷപ്രചാരണത്തിന്റെയും വിവേചനത്തിന്റെയും ബാക്കിപത്രമാണ് ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയെന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ നിലപാടിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ഇന്ത്യ. തെറ്റിദ്ധാരണ പടർത്തുന്നതാണ് ഒഐസിയുടെ പ്രസ്ഥാവനയെന്നും ഒഐസി സെക്രട്ടേറിയറ്റിന്റെ വിഭജന അജൻഡ തുറന്നു കാട്ടപ്പെട്ടുവെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്.
 
ഒഐസി സെക്രട്ടറിയേറ്റിന്റെ സങ്കുചിത ചിന്താഗതിയോടെയുള്ള പ്രസ്താവനയെ ഇന്ത്യ തള്ളിക്കളയുന്നു.ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു.വര്‍ഗീയ സമീപനത്തോടെയുള്ള ഒഐസിയുടെ നീക്കം അവസാനിപ്പിക്കണം. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
 
ചില വ്യക്തികൾ നടത്തുന്ന കുറ്റകരമായ പ്രസ്താവനകളെ ഇന്ത്യൻ സർക്കാരിന്റെ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നതായി കാണാനാവില്ല. ബന്ധപ്പെട്ട സംഘടന അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments