Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗ ഇരയായ പതിനഞ്ചുകാരിയോട് കുഞ്ഞിനെ വിൽക്കാൻ പഞ്ചായത്തിന്റെ ഉത്തരവ്, അന്വേഷണം ആരംഭിച്ച് പൊലീസ്

Webdunia
ചൊവ്വ, 12 നവം‌ബര്‍ 2019 (20:25 IST)
ബലാത്സംഗത്തിന് ഇരയായി പ്രസവിച്ച 15കാരിയോട് കുഞ്ഞിനെ വിൽക്കാൻ ഉത്തരവിട്ട് പഞ്ചായത്തിന്റെ അസാധാരണ നടപടി. ഉത്തർ‌പ്രദേശിലെ മുസഫർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലണ് സംഭവം ഉണ്ടായത്. പഞ്ചായത്തിന്റെ നടപടി വിവാദമായി മാറിയതോടെ  പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
 
പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ മുസ്‌ലീം പണ്ഡിതനും, ഇലക്ട്രീഷ്യനും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ജനുവരിയിലാണ് പെൺക്കുട്ടി പീഡനത്തിന് ഇരയായത്. ഗർഭിണിയായതോടെ പെൺക്കുട്ടി പരാതിയുമായി പഞ്ചായത്തിനെയും പൊലീസിനെയും സമീപിക്കുകയായിരുന്നു. 
 
ജൂലൈയിൽ പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎൻഎ ടെസ്റ്റ് ചെയ്യണം എന്ന് അവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചപ്പോൾ കുഞ്ഞിനെ വിൽക്കാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ കര്യങ്ങളും വിശദമായ് അന്വേഷിക്കാൻ ഉത്തരവിട്ടതായി എസ്‌പി ജയന്ത് കാന്ത് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു

അടുത്ത ലേഖനം
Show comments