Webdunia - Bharat's app for daily news and videos

Install App

അവസാന വർഷ പരീക്ഷയിൽ മാറ്റമില്ല; പരീക്ഷയില്ലാതെ പാസ് നൽകാനാവില്ലെന്ന് യുജിസി സുപ്രീം കോടതിയിൽ

Webdunia
വെള്ളി, 31 ജൂലൈ 2020 (11:08 IST)
ഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍വകലാശാലകളും സെപ്തംബര്‍ അവസാനത്തോടെ ഫൈനല്‍ ഇയര്‍ പരീക്ഷകള്‍ പൂർത്തീകരിയ്ക്കണം എന്ന് യുജിസി. ഇതുമായി ബന്ധപ്പെട്ട് ജൂലൈ ആറിന് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാ സര്‍വകലാശാലകളും പാലിക്കണമെന്നും യുജിസി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസി നിര്‍ദേശത്തെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളിലാണ് യു‌ജിസിയുടെ സത്യവാങ്മൂലം. 
 
വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്താണ് പരീക്ഷ നടത്താനുള്ള തീരുമാനം പരീക്ഷകള്‍ നടത്തിയില്ലെങ്കില്‍ അത് പരിഹരിയ്ക്കാനാവാത്ത പിഴവായി മാറും. വിദ്യാത്ഥികളെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള ഏക മാര്‍ഗം പരീക്ഷയാണ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്താണ് ജൂലൈ ആറിലെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്. പരീക്ഷ നടത്തുന്നതിന് സെപ്തംബര്‍ വരെ സമയം നല്‍കിയത് അതുകൊണ്ടാണ്. ഓണ്‍ലൈന്‍ ആയോ, ഓഫ് ലൈന്‍ ആയോ, രണ്ടുരീതികളും സമന്വയിപ്പിച്ചോ പരീക്ഷ നടത്താവുന്നതാണ് എന്ന് യുജിസി സുപ്രീം കോടതിയെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന്റെ അംഗരക്ഷകര്‍ വിദേശ യാത്രകളില്‍ അദ്ദേഹത്തിന്റെ മലവും മൂത്രവും ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നു; കാരണം ഇതാണ്

മഴയ്ക്കു കാരണം ശക്തി കൂടിയ ന്യൂനമര്‍ദ്ദം; ഒപ്പം ന്യൂനമര്‍ദ്ദപാത്തിയും

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

സംസ്ഥാനത്തെ പാലം നിര്‍മാണം: വിദഗ്ധ സമിതിയെ നിയോഗിക്കും

World Photography Day: ലോക ഫോട്ടോഗ്രാഫി ദിനം – ക്യാമറയുടെ മാജിക് ലഭിച്ച ദിവസം

അടുത്ത ലേഖനം
Show comments