കേരളത്തിന് സ്വന്തം നിലയിൽ ഹോട്ട്‌സ്പോട്ട് മാറ്റാനാവില്ല, ആവശ്യമെങ്കിൽ കേന്ദ്രത്തെ സമീപിക്കാം

Webdunia
വ്യാഴം, 16 ഏപ്രില്‍ 2020 (18:00 IST)
കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് ഹോട്ട്‌സ്പോട്ടുകൾ മാറ്റാനാവില്ലെന്ന് കേന്ദ്ര സർക്കാർ.ഹോട്ട്‌സ്പോട്ടുകൾ നിശ്ചയിച്ചതിൽ പിഴവുകളുണ്ടെന്ന പരാതിയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
സംസ്ഥാനസർക്കാരുകൾ നൽകിയ വിവരങ്ങൾ പ്രകാരം മൂന്ന് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഹോട്ട്‌സ്പോട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.ഇതില്‍പ്പെടാത്ത കൂടുതല്‍ ജില്ലകള്‍ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിക്കാം എന്നതിലപ്പുറം സംസ്ഥാന സര്‍ക്കാരിന് ജില്ലകളെ പട്ടികയിൽ നിന്നും ഒഴിവാക്കാൻ പറ്റില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറുകള്‍ ഇനി രാത്രി 12 വരെ; ടൂറിസം മേഖലകളില്‍ പുലര്‍ച്ചെ 3 വരെയാക്കാന്‍ ആലോചന

കേരള നിയമസഭയില്‍ ബിജെപിയുടേത് വലിയ ലക്ഷ്യം; സീറ്റ് ലഭിച്ച നേതാക്കള്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം

അയ്യപ്പന്‍ വഞ്ചകരെ വെറുതെ വിടില്ല, ഉള്‍പ്പെട്ട എല്ലാവരും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ജയറാം

ഇനി നേരത്തെ തുടങ്ങാം, സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതലാക്കിയേക്കും

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിഴവുകള്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments