Webdunia - Bharat's app for daily news and videos

Install App

തിത്ത്‌ലി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; ആന്ധ്രയിൽ എട്ട് മരണം

Webdunia
വ്യാഴം, 11 ഒക്‌ടോബര്‍ 2018 (18:44 IST)
ആന്ധ്രയിൽ തിത്ത്‌ലി അതിതീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ചുഴലിക്കാറ്റിൽ എട്ടുപേർ മരണപ്പെട്ടു. ആന്ധ്രയിലെ ശ്രീകുളം വിജയ നഗരം എന്നീ ജില്ലകളിൽ നിന്നുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഡീഷയിലും ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുകയാണ്.
 
ഒഡീഷയിലെ ഗോപാൽ പൂരിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റു വീശിയതായാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 165 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശിയേക്കാം എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. 
 
ഓഡീഷ തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. മിക്കയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി കിടക്കുകയാണ്. ചുഴലിക്കാറ്റിന് പുറമെ ഗഞ്‍‍ജം, ഗജപതി, പുരി, ഖുര്‍ദ, ജഗദ്‍‍സിങ്പൂര്‍ എന്നീ മേഖലകളിൽ അതി ശക്തമായ മഴയും പെയ്യുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments