Webdunia - Bharat's app for daily news and videos

Install App

വിശാഖപട്ടണത്ത് തക്കാളി വില 150 കടന്നു, കൊൽക്കത്തയിൽ 150ന് അരികെ

Webdunia
ബുധന്‍, 5 ജൂലൈ 2023 (14:41 IST)
സാധാരണക്കാരന്റെ വയറിനടിച്ച് തക്കാളിയുടെ വില രാജ്യമെങ്ങും കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ വില 150 കടന്നു. രണ്ടാഴ്ചക്കുള്ളില്‍ തക്കാളി വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 83.29 രൂപയാണ്. വിശാഖപട്ടണത്തും മുറാദാബാദിലും വില 150 കടന്നു. കൊല്‍ക്കത്തയില്‍ 148 രൂപയും ഡല്‍ഹിയില്‍ 110മാണ് തക്കാളിയുടെ വിലനിലവാരം.
 
രാജ്യത്തെ വിവിധ നഗരങ്ങളില്‍ ചെന്നെയിലും മുംബൈയിലും മാത്രമാണ് തക്കാളി ലഭ്യമാവുന്നത്. ചെന്നെയില്‍ റേഷന്‍ കടകളിലൂടെ കിലോയ്ക്ക് 60 രൂപ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്. ചില്ലറവില്‍പ്പനശാലകളില്‍ തക്കാളി വില കിലോയ്ക്ക് 110-120 നുമിടയിലാണ്. ബംഗാളില്‍ അനിയന്ത്രിതമായി വില ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇടപ്പെട്ടതായാണ് വിവരം. ന്യായവിലയില്‍ പച്ചക്കറി വിതരണം ചെയ്യണമെന്ന് കച്ചവടക്കാര്‍ക്ക് ബംഗാള്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ കൂടുന്നു, കഴിഞ്ഞ വര്‍ഷം കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍

സൗദി ആരോഗ്യമന്ത്രാലയത്തിലേക്കു വനിത നഴ്‌സുമാരെ ആവശ്യമുണ്ട്

ഇറക്കുമതിത്തിരുവാ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനം; പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്ന് ഓര്‍ക്കണമെന്ന് ജസ്റ്റിന്‍ ട്രൂഡോ

കോഴിക്കോട് ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

അടുത്ത ലേഖനം
Show comments