Webdunia - Bharat's app for daily news and videos

Install App

രജനീകാന്ത് പിന്‍‌മാറി, രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ചു; ആരോഗ്യപരമായ കാരണങ്ങളെന്ന് വിശദീകരണം

സുബിന്‍ ജോഷി
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (12:46 IST)
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. ഇക്കാര്യം അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്ന് ട്വിറ്ററിലൂടെ രജനി അറിയിച്ചു.
 
കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന ഡോക്‍ടറുടെ നിര്‍ദ്ദേശം അനുസരിക്കുകയാണ്. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ ദുഃഖിക്കാന്‍ ഇടയുണ്ടാകരുത് - രജനി വ്യക്തമാക്കി.
 
ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് രജനികാന്ത് അറിയിച്ചിരുന്നത്. അതിനിടെ, അദ്ദേഹം രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. നേരത്തേ അദ്ദേഹം വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായതുകൂടി കണക്കിലെടുത്ത് ഡോക്‍ടര്‍മാര്‍ രജനികാന്തിന് കോവിഡ് കാലം സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments