Webdunia - Bharat's app for daily news and videos

Install App

Union Budget 2024: ആദായ നികുതി പുതിയ സമ്പ്രദായത്തിലെ സ്ലാബുകൾ പരിഷ്കരിച്ചു, 3 ലക്ഷം വരെ ഇനി നികുതിയില്ല

അഭിറാം മനോഹർ
ചൊവ്വ, 23 ജൂലൈ 2024 (13:21 IST)
Income Tax
പഴയ നികുതി സമ്പ്രദായത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്. പഴയ നികുതി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കിലും പുതിയ നികുതി സ്ലാബില്‍ ചില മാറ്റങ്ങള്‍ ഈ ബജറ്റിലുണ്ട്. എങ്കിലും ഇതും ഫലത്തില്‍ ശമ്പളം വാങ്ങുന്ന മധ്യവര്‍ഗത്തിന് ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങളല്ല.
 
പുതിയ നികുതി സ്ലാമ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75,000 അക്കി ഉയര്‍ത്തി. 3 ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ നികുതി നല്‍കേണ്ടതില്ല. 3 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 5 ശതമാനം നികുതിയാണ് നല്‍കേണ്ടത്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75,000 ആക്കി ഉയര്‍ത്തിയതോടെ 3.75 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ ആദായ നികുതി അടക്കേണ്ടതില്ല. 7 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 10 ശതമാനം നികുതിയാണ് നല്‍കേണ്ടത്. 10 മുതല്‍ 12 ലക്ഷത്തിന് 15 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളിലാണെങ്കില്‍ 30 ശതമാനം എന്ന നിലവിലെ നികുതിയും തുടരും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments