Webdunia - Bharat's app for daily news and videos

Install App

ആലിയ ഭട്ടിന്റെ കമ്പനി കോടികള്‍ മുടക്കി സ്വന്തമാക്കി ഇഷ അംബാനി

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (14:54 IST)
നടിയും സംരഭകയുമായ ആലിയ ഭട്ടിന്റെ എഡ് എ മമ്മ ബ്രാന്‍ഡിനെ ഏറ്റെടുത്ത് റിയലയന്‍സ് റീറ്റെയ്ല്‍ വെഞ്ചേഴ്‌സ്. 2020ലാണ് കുട്ടികളുടെയും ഗര്‍ഭിണിമാരുടെയും വസ്ത്രബ്രാന്‍ഡായ എഡ് എ മമ്മ ആലിയ ആരംഭിക്കുന്നത്. കമ്പനി 300-350 കോടിക്ക് റിലയന്‍സ് ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. എന്നാല്‍ എത്രയാണ് കരാര്‍ തുകയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ 51 ശതമാനം ഓഹരികളാണ് റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
 
ആലിയയുടെ ബ്രാന്‍ഡ് ഏറ്റെടുക്കുന്നതോടെ രാജ്യത്തെ വന്‍ കിട കിഡ്‌സ് ബ്രാന്‍ഡായ ഫസ്റ്റ് ക്രൈ ഉള്‍പ്പടെയുള്ളവരുമായുള്ള മത്സരം മുറുകും. ആലിയയുടെയും എന്റെ മക്കളും തമ്മില്‍ ആഴ്ചകളുടെ മാത്രം വ്യത്യാസമാണുള്ളത്. ഞങ്ങള്‍ ഗര്‍ഭകാലത്ത് അണിഞ്ഞിരുന്നത് എഡ് എ മമ്മയുടെ ഉല്‍പ്പന്നങ്ങളാണ്. ഞങ്ങളുടെ കുഞ്ഞുങ്ങളും ഇത് തന്നെയാണ് ഉപയോഗിക്കുന്നത്.അതിനാല്‍ ഹന്നെ ഇത് വളരെ വിശേഷപ്പെട്ട അനുഭവമാണ്. കമ്പനി ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഇഷ അംബാനി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments