അത്തച്ചമയവും പുലികളിയും ഇല്ല, ആഘോഷങ്ങളും ആർപ്പുവിളികളും ഇല്ല; ഇത് അതിജീവനത്തിന്റെ പൊന്നോണം

Webdunia
ശനി, 25 ഓഗസ്റ്റ് 2018 (11:54 IST)
മഹാപ്രളയം വൻ‌ദുരന്തം വിതച്ച മലയാളക്കരയ്ക്ക് ഇന്ന് പൊന്നോണമാണ്. പ്രളയം വരുത്തിവെച്ച ദുരന്തം കൺ‌മുന്നിൽ നിൽക്കെ ആർക്കും ആഘോഷിക്കാനോ ആർപ്പുവിളിക്കാനോ കഴിയുന്നില്ല എന്നതാണ് സത്യം. പുലികളിയും അത്തച്ചമയവും ഇല്ലാതെയുള്ള ഒരു ഓണമാണ് കടന്നു പോകുന്നത്.
 
സ്വന്തം വീട് നഷ്ടപ്പെട്ട് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നവർ നിരവധിയാണ്. അവർക്കൊപ്പമാകട്ടെ നമ്മുടെ ഇത്തവണത്തെ ഓണം. കലിതുള്ളിയ കാലവർഷത്തിൽ കുത്തിയൊലിച്ച് പോയത് ഇത്തവണത്തെ ഓണം മാത്രമല്ല, അതുവരെ സമ്പാദിച്ചതെല്ലാം ആയിരുന്നു. 
 
ഇക്കുറി ഓണത്തിന് പുലിയിറങ്ങിയില്ല. പുലികളിയുമില്ല. ക്യാമ്പുകളിൽ അതിജീവനത്തിന്റെ പാതയിലാണ് മലയാളികൾ. ജാതി മതഭേതമന്യേ എല്ലാവരും ഓണം ആഘോഷിക്കുന്നത് ക്യാമ്പുകളിൽ ആണ്. ഇവർക്കൊപ്പം ബാക്കിയുള്ളവരും ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുദ്ധം അവസാനിപ്പിക്കണമെന്ന് ഞാൻ പറഞ്ഞാൽ ഇസ്രായേൽ നിർത്തും: ട്രംപ്

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചു; നാല് സ്ത്രീകള്‍ക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments