Webdunia - Bharat's app for daily news and videos

Install App

‘വളർത്തി വലുതാക്കിയതിന്റെ കൂലിയായി അവർക്കു ദുഃഖം നൽകരുത്’ - ഇപ്പോഴും തെറ്റുകാർ കെവിനും നീനുവും തന്നെ?

കെവിനും നീനുവിനും അധിക്ഷേപം ചൊരിഞ്ഞ് ഒരുകൂട്ടം

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (11:35 IST)
കെവിന്‍റെ കൊലപാതകം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇപ്പോഴും കേരളം മുക്തയായിട്ടില്ല. ആ ഞെട്ടലിൽ തന്നെയാണ് കെവിന്റേയും നീനുവിന്റേയും നാട്ടുകാർ. സമൂഹമാധ്യമത്തില്‍ ഇപ്പോഴും ഇരുവരുടെയും പ്രണയത്തെയും ജീവിതത്തെയും അപഹസിക്കുന്നവർ കുറവല്ല. 
 
ലിറ്റി എലിസബത്ത് എന്നയാള്‍ തൻറെ ഫേസ്ബുക്ക് പോസ്റ്റ്  ഇന്നത്തെ കേരളം എന്ന ഗ്രൂപ്പിൽ ഷെയർ‌ ചെയ്ത പോസ്റ്റിന് കീഴെ അസഭ്യവർഷങ്ങളുമായി കുറെ പേർ എത്തി. മാതാപിതാക്കൾക്കുണ്ടായ വിഷമത്തെയാണ് ഇപ്പോഴും ചിലർ പറയുന്നത്. 
 
ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുക്കണമെന്ന ആവശ്യവും ഒരുകൂട്ടര്‍ ഉയർത്തുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍ കേട്ട് മൂക്കത്തു അവരെ കുറ്റം പറയുകയും അന്തം‌വിടുകയും ചെയ്ത് സമയത്താണ് കേരളത്തിൽ ആതിരയ്ക്കും കെവിനും അവരുടെ ജീവൻ നഷ്ടമായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments