ദിലീപാണ് ചെയ്തതെന്ന് ഞാനെവിടേയും പറഞ്ഞിട്ടില്ല: ലാൽ

ആ കുട്ടി നിലവിളിച്ചുകൊണ്ടാണ് അന്ന് അക്കാര്യങ്ങളെല്ലാം പറഞ്ഞത്: ലാൽ

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (13:00 IST)
കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം. സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നടൻ ദിലീപിന്റെ പേരുയർന്ന് വരികയും മാസങ്ങൾക്കകം നടനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിടുകയും ചെയ്തു. 
 
ആക്രമണത്തിനിരയായ നടി അഭയത്തിനായി ഓടിയെത്തിയത് നടനും നിര്‍മ്മാതാവുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് പിന്നീടുള്ള കാര്യങ്ങള്‍ നടന്നത്. ഈ സംഭവത്തില്‍ താന്‍ സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചെതന്നും ചില മാധ്യമങ്ങളാണ് അതിനെ തെറ്റായി വ്യാഖാനിച്ചതെന്നും ലാല്‍ പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
 
അന്നും ഇന്നും തന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ് ദിലീപെന്ന് ലാല്‍ പറയുന്നു. ദിലീപാണ് അത് ചെയ്തതെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ല, ദിലീപല്ല ചെയ്തതെന്നും താന്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. താൻ പറഞ്ഞതിനെയൊക്കെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ലാൽ തുറന്നു പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈദ് ദിനത്തിലും ഇറാൻ ആക്രമണം; കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയിൽ വൻ നാശനഷ്ടം

പ്രണയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞു; യുവാവ് അറസ്റ്റില്‍

വെള്ളാപ്പള്ളി നടേശന്റെ അപ്പീല്‍: എസ്എന്‍ഡിപി ബോര്‍ഡ് നിയമനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി

കോഴിക്കോട് ഷിഗെല്ല ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ച സംഭവം: മൂന്ന് കുട്ടികളില്‍ രോഗലക്ഷണങ്ങള്‍

ഇല്ലാത്ത വാർത്തകൾ നൽകി യുഡിഎഫിനെ അധിക്ഷേപിച്ചു, സീറ്റിനായി വഴക്കിട്ടെന്ന വാർത്ത കേട്ട് ഞാനും കെസിയും ചിരിച്ചു : വി ഡി സതീശൻ

അടുത്ത ലേഖനം
Show comments