Webdunia - Bharat's app for daily news and videos

Install App

ചരിത്രത്തിന് തൊട്ടരികെ, നിരാശയോടെ മടക്കം; ആ രണ്ട് സ്ത്രീകൾ ഇവരാണ്

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (09:34 IST)
രണ്ട് യുവതികൾ വൻ പൊലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് യാത്ര തിരിച്ചത് മുതൽ സംസ്ഥാനം കാത്തിരിക്കുകയായിരുന്നു. ആ ചരിത്ര നിമിഷത്തിനായി. എന്നാൽ, വൻ സുരക്ഷയിൽ മല ചവിട്ടിയ യുവതികൾക്ക് നടപ്പന്തൽ വരെ എത്താനേ കഴിഞ്ഞുള്ളു. 
 
ആന്ധ്രാ സ്വദേശിയായ മാധ്യമ പ്രവർത്തക കവിത റിപ്പോർട്ടിങ്ങിനായാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. അതേസമയം, രണ്ടാമത്തെ യുവതി ആരെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇരുമുടിക്കെട്ടുമായി എറണാകുളം സ്വദേശിനി രഹ്ന ഫാത്തിമയാണ് മല ചവിട്ടാനൊരുങ്ങുന്നതെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരണം ശക്തമായി കഴിഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയില്ല.
 
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇരു യുവതികളും ശബരിമലയിലേക്ക് യാത്ര തിരിച്ചത്. ശബരിമലയിൽ നിന്നും മടങ്ങാമെന്ന നിർദേശം ഐജി യുവതികളെ അറിയിക്കും. വിശ്വാസികൾ അല്ലാതെ ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിലേക്ക് പ്രവേശനം ഇല്ലെന്നും അതിനായി സംരക്ഷണം നൽകാൻ സർക്കാരിന് കഴിയില്ലെന്നും ദേവസ്വം മന്ത്രി കടകം‌പള്ളി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments