Webdunia - Bharat's app for daily news and videos

Install App

‘ഞാൻ തൊഴിൽ‌രഹിതൻ, എനിക്കൊരു പെണ്ണിനെ വേണം‘; വധുവിന് വേണ്ട ഗുണങ്ങൾ കേട്ട് ചിരിച്ച് സോഷ്യൽ മീഡിയ

ഗോൾഡ ഡിസൂസ
ചൊവ്വ, 18 ഫെബ്രുവരി 2020 (14:06 IST)
‘അതീവ സുന്ദരി ആയിരിക്കണം, നന്നായി പാചകം ചെയ്യാൻ അറിഞ്ഞിരിക്കണം, സമ്പന്നയായിരിക്കണം, കുട്ടികളെ വളർത്താൻ അറിയണം, രാജ്യസ്നേഹം ഉണ്ടായിരിക്കണം, ബ്രാഹ്മണ യുവതി ആയിരിക്കണം’ ഡോ. അഭിനവ് കുമാർ എന്ന ചെറുപ്പക്കാരൻ തനിക്ക് വധുവിനെ അന്വേഷിച്ച് പത്രത്തിൽ നൽകിയ പരസ്യമാണിത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യപ്പെടുന്നത്. 
 
ബിഹാറില്‍നിന്നുള്ള ഡോ. അഭിനാവോ കുമാറാണ് സര്‍വഗുണസമ്പന്നയായ വധുവിനെ തേടുന്നത്. അഭിനവ് ഡോ. ആണെങ്കിലും നിലവിൽ പണിയൊന്നുമില്ല. ഇതിൽ അഭിനവ് എടുത്തുപറയുന്ന ഒരു ഗുണം രാജ്യസ്നേഹം ഉണ്ടായിരിക്കണം എന്നതാണ്. 
 
ഇന്ത്യാ രാജ്യത്തോട് അതീവ ദേശസ്നേഹമുള്ള വ്യക്തിയായിരിക്കണം എന്നതിനുപുറമെ, രാജ്യത്തിന്റെ സൈനിക ബലം വർധിപ്പിക്കാൻ തൽപ്പര്യയായിരിക്കണം. ജാര്‍ഖണ്ടില്‍നിന്നോ ബിഹാറില്‍നിന്നോ ഉള്ള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളായിരിക്കണം. കുട്ടികളെ നന്നായി വളർത്താൻ അറിയാവുന്നവളും ആയിരിക്കണം എന്നിങ്ങനെയായിരുന്നു യുവാവിന്റെ ആവശ്യങ്ങൾ. ഇതോടെ പരസ്യം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments