Webdunia - Bharat's app for daily news and videos

Install App

ആരാധകർക്ക് ഇനി നേരിട്ട് നിർദേശങ്ങൾ, യുട്യൂബ് ചാനൽ തുടങ്ങാൻ ഒരുങ്ങി വിജയ്

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2020 (08:54 IST)
ചെന്നൈ: തന്റെ ആരാധക സംഘടനയായ മക്കൾ ഇയക്കവുമായും ആരാധകരുമായും നേരിട്ട് സംവദിയ്ക്കുന്നതിന് വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ ഔദ്യോഗിക യുട്യുബ് ചാനൽ ആരംഭിയ്കുന്നു. ആരാധക സംഘടനയുടെ പ്രവർത്തനങ്ങൽ സാമൂഹ്യ മാധ്യമങ്ങളിലേയ്ക്ക് വ്യാപിപ്പിയ്ക്കുന്നതിന്റെ ഭാഗമായാണ് യുട്യൂബ് ചാനൽ ആരംഭിയ്ക്കുന്നത്. വിജ‌യ്‌യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശങ്ങളുമെല്ലാം ഈ യുട്യൂബ് ചാനലിലൂടെയായിരിയ്ക്കുമെന്ന് ആരാധക സംഘടനയുടെ ചുമതലയുള്ള എൻ ആനദ് അറിയിച്ചു.
 
മക്കൾ ഇയക്കത്തിന്റെ ചുമതലകൾ നേരത്തെ വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ ആണ് വഹിച്ചിരുന്നത്. എന്നാൽ സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കാൻ ചന്ദ്രശേഖർ ശ്രമിച്ചതോടെ പിതാവിനെതിരെ പരസ്യമായി തന്നെ വിജയ് രംഗത്തെത്തിയിരുന്നു. പിന്നാലെ മക്കൾ ഇയക്കത്തിലെ ഭൂരിപക്ഷം ഭാരവാഹികളെയും മാറ്റി വിജയ് സംഘടനയിൽ അഴിച്ചുപണി നടത്തുകയും ചെയ്തു. പിതാവ് ചന്ദ്രശേഖറുമായി അടുപ്പമുള്ളവരെയാണ് സ്ഥാനങ്ങളിൽനിന്നും നീക്കം ചെയ്തത്. ആരാധക സംഘടനയെ പൂർണമായും വിജ‌യ്‌യുടെ നിയന്ത്രണത്തിലാക്കാനായിരുന്നു ഇത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments